2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു വിശുദ്ധ ജന്മ ദിനം

ഒരു വിശുദ്ധ ജന്മ ദിനം
മുസ്ലിംന്കള്‍ പൊതുവേ ബര്‍ത്ത് ഡേ ആകോഷിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മഹത്തായ ജന്മ ദിനം അകോഷിക്കുകയാണ്. സര്‍വശക്തന്‍ എല്ലാവിത അനുഗ്രഹങ്ങളും നല്‍കുന്ന വിശുദ്ധമായ ഒരു ജന്മ ദിനമാണ്‌ അത്. ആ ദിനത്തോട് കിടപിടിക്കാന്‍ മറ്റൊരു ദിനം ഇല്ല. ഏതാണ്‌ ആ ജന്മ ദിനം എന്ന് അറിയാമോ? അതാണ് ആയിരം മാസങ്ങളേക്കാള്‍ പുണ്ണ്യമുളള ആ ദിനം. ഈ ദിവസത്തിന്‍റെ പ്രതേകത സമാധാനമാണ്. അതാണ് പരിശുദ്ധ ഖുര്‍ആനിന്‍റെ ജന്മദിനം. ഈ ദിവസം പ്രകശപൂര്‍ണമാണ്. വിധിയുടെ നിര്‍ണ്ണയം നടകുനത് ഈ രാത്രിയിലാണ്.. Night of power , Night of Destiny...വിശുദ്ധ ഖുര്‍ആന്‍ ഈ ദിവസത്തെ കുറിച്ച് പറയുന്നത് ലൈലതും മുബാരക്ക്‌ (അനുഗ്രഹീതമായ ഒരു രാത്രി) എന്നാണ്..

“ഇതി(ഖുര്‍ആന്‍)നെ നാം വിധി നിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു.വിധി നിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ നാഥന്‍റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു . ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ”
ഖുہആനിനെ വിധിനിہണയരാവിآ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്. شَهْرُ رَمَضَانَ الَّذى اُنْزِلَ فِيهِ القُرْآنُ (ഖുہആന്‍ അവതീہണമായ റമദാന്‍ മാസം) എന്നാണ് സൂറ അآബഖറ 185‏ാം സൂക്തത്തിآ പ്രസ്താവിച്ചിട്ടുളളത്. അأാഹുവിന്റെ മല،് ജിബ്‌രീآ (അ) ആദ്യമായി ദിവ്യബോധനംകൊണ്ട് ഹിറാഗുഹയിآ പ്രവാചകനെ സമീപിച്ചത് റമദാന്‍ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിآനിന്നും മനتിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ لَيْلَةُ القَدْر (വിധിനിہണയരാവ്) എന്ന് വിശേഷിപ്പിച്ചിരി،ുന്നത്. സൂറ അദ്ദുഖാന്‍ 3‏ാം സൂക്തത്തിآ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ അരുളിയിരി،ുന്നു: إنَّا أنْزَلْنَاهُ فِى لَيْلَةٍ مُبَارَكَةٍ (നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാآപതോളം ഉത്തരങ്ങؤ പറയപ്പെട്ടിട്ടുണ്ട്. അതിآ സമുദായത്തിലെ പണ്ഡിതന്‍മാരിآ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുളള വീക്ഷണം ഇതാണ്: റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒن،ത്തി؟തിയുടെ രാത്രിയാണ് വിധിനിہണയരാവ്. അവരിآതന്നെ അത് 27‏ാം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്. ഇئിഷയകമായി ഉദ്ധൃതമായിട്ടുളള പ്രബലമായ ഹദീസുകؤ താഴെ ഉദ്ധരി،ാം:ലൈലതുآ ഖദ്ہ, 27‏ാം രാവോ 29‏ാം രാവോ ആണെന്ന് റസൂآതിരുമേനി പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) ച1331യിآനിന്ന് അബൂദാവൂദ് ത്വയാലസി ഉദ്ധരി،ുന്നു അത് റമദാനിലെ അവസാന രാവാണെന്ന് അബൂഹുറയ്‌റ(റ)യിآനിന്ന് മുസ്‌നദ് അഹ്മദ് മنൊരു നിവേദനവും ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിമും അബൂദാവൂദും തിہമിദിയും നസാഇയും ഉബ؟ുബ്‌നു കഅ്ബിآനിന്ന ഉദ്ധരി،ുന്നു: സിہറുബ്‌നു കഅ്ബ് ലൈലതുآ ഖദ്‌റിനെ،ുറിച്ച് അദ്ദേഹത്തോടു ചോദിച്ചപ്പോؤ അത് 27‏ാം രാവാണെന്ന് അദ്ദേഹം സത്യംചെയ്തു പറھു.ഇബ്‌നു അബീശൈബ അബൂദہറിآനിന്ന് ഉദ്ധരി،ുന്നു: അബൂദہറി നോട് അന്വേഷിച്ചപ്പോؤ അദ്ദേഹം പറھു: 'ഉമہ ഹുദൈഫ (റ) തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്‍മാہ،് അത് റമദാനിലെ 27‏ാം രാവാണെന്ന കാര്യത്തിآ യാതൊരു സംശയവുമുണ്ടായിരുന്നിأ.'റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ഉബാദതുബ്‌നു സ്വാമിതിآനിന്ന മുസ്‌നദ് അഹ്മദ് ഉദ്ധരി،ുന്നു: 'ലൈലതുآ ഖദ്ہ റമദാനിലെ അവസാന പത്തിലെ 21‏ാം രാവോ 23‏ാം രാവോ 25‏ാം രാവോ 27‏ാം രാവോ ആകുന്നു.'റസൂآ തിരുമേനി ഉപദേശിച്ചതായി ഹ. അബ്ദുأാഹിബ്‌നു അ؛ാസ് പറയുന്നു: റമദാനിലെ അവസാനത്തെ പത്ത് രാവുകളിآ മാസം തീരാന്‍ ഒന്‍പതോ ഏഴോ അഞ്ചോ രാത്രി ബാ،ിയിരി،െ അതിനെ തേടി،ൊإുക. ഇതുകൊണ്ട് തിരുമേനി(സ) ഉദ്ദേശിച്ചത് ഒنയ،ത്തി؟തികളുടെ രാവാണെന്ന് അധിക പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരി،ുന്നു. ഹ. അബൂബ،ہ(റ) നിവേദനം ചെ؟ുന്നു: 'ഒമ്പത് ദിവസം ബാ،ിയാകുമ്പോؤ, അأെങ്കിآ ഏഴോ അഞ്ചോ മൂന്നോ ദിവസം ബാ،ിയാവുമ്പോؤ, അأെങ്കിآ അവസാനത്തെ രാത്രി എന്നതിന്റെ താآപര്യം, ആ തി؟തികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക എന്നാണ്' (തിہമിദി, നസാഇ).റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ആഇശയിآനിന്ന് ബുഖാരിയും മുസ്‌ലിമും അഹ്മദും തിہമിദിയും ഉദ്ധരി،ുന്നു: 'റമദാനിലെ അവസാന പത്തിലെ ഒن രാത്രികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക.' ഹ. അബ്ദുأഹിബ്‌നു ഉമہ, ഹ. ആഇശ എന്നിവہ റസൂآ തിരുമേനി റമദാനിലെ അവസാനത്തെ പത്തു രാവുകളിآ ഇഅ്തികാഫ് അനുഷ്ഠിച്ചതായും നിവേദനം ചെയ്തിരി،ുന്നു. ഇئിഷയകമായി ഹ. മുആവിയ, ഇബ്‌നു ഉമہ, ഇബ്‌നു അ؛ാസ് തുടങ്ങിയ മഹാന്‍മാരിآനിന്നുദ്ധൃതമായ നിവേദനങ്ങളെ ആസ്പദമാ،ി വലിയൊരു വിഭാഗം പൂہവസൂരികؤ ലൈലതുآഖദ്ہ റമദാനിലെ 27‏ാം രാവാണെന്ന് മനتിലാ،ിയിരി،ുന്നു. ലൈലതുآഖദ്‌റിന്റെ അനുഗ്രഹവہഷത്തിലുളള അദമ്യമായ ആഗ്രഹത്താآ ആളുകؤ ഒരു ദിവസംകൊണ്ടു മതിയാ،ാതെ കൂടുതآ രാത്രികؤ ഇബാദത്തിآ കഴിھുകൂടുന്നതിനുവേണ്ടിയായിരി،ാം മി،വാറും അأാഹുവിങ്കآനിന്നും റസൂലിങ്കآനിന്നും അതിന്റെ ദിവസം കൃത്യമായി നിہണയി،പ്പെടാതിരുന്നത്. ഇവിടെ ഇങ്ങനെ ചോദ്യമുയہന്നേ،ാം: മ،യിآ രാത്രിയാവുമ്പോؤ ലോകത്തിന്റെ വലിയൊരു ഭാഗത്ത് പകലായിരി،ുമأോ. അതുകൊണ്ട് ആ പ്രദേശങ്ങളിലെ ജനങ്ങؤ،് ഒരി،ലും ലൈലത്തുآ ഖദ്ہ ലഭി،ാതെ പോവിأേ? മറുപടിയിതാണ്: അറബിഭാഷയിآ രാവ് എന്നപദം അധികവും ഉപയോഗി،ുന്നത് രാവും പകലും ചേہന്ന ദിവസത്തിനാണ്. അതുകൊണ്ട് റമദാനിലെ ഈ തീയതികളിآ ഏതു തീയതിയായാലും ലോകത്തെവിടെയും അതിനുമുമ്പുളള രാത്രി അവിടത്തെ ലൈലതുآഖദ്‌റായിരി،ും.
ആയിരം മാസങ്ങലെക്കള്‍ എന്ന് വെച്ചാല്‍ ഒരു പുരുഷായുസ്സ് മുഴുവനും പ്രവര്‍ത്തിച്ചാല്‍ (ഏകദേശം 83 വര്ഷം) ലഭിക്കാന്‍ പോകുന്നതാണ് ഒറ്റ രാത്രികൊണ്ട്‌ ലഭിക്കാന്‍ പോകുനത്.. നഷ്ടപെടുതടിരിക്കുക.. ദൈവം അനുഗ്രഹികട്ടെ

6 അഭിപ്രായങ്ങൾ:

  1. ചില അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസം ഉണ്ട്.. എന്നോട് ക്ഷമിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. തിരൂരുകാരൻ ജന്മദിനം അഘോഷിക്കാത്ത മുസ്ലിങ്ങളൊക്കെ പോയി
    സഹോദരാ അതൊക്കെ പണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ